കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് നടപടി. സ്റ്റോപ്പുകളുടെ എണ്ണകൂടുതൽ യാത്രക്കാരുടെ പരിശോധനക്ക് തടസമാകുന്നുവെന്നായിരുന്നു കേരളത്തിന്‍റെ പരാതി. പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പട്ടണങ്ങളിലും മാത്രമായിരിക്കും സ്റ്റോപ്പുകള്‍ അനുവദിക്കുക.
