ടോക്യോ പാരാലിമ്പിക്സിന് ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ടോക്യോ പാരാലിമ്പിക്സ് ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാറിന് വെങ്കലം. 19.91 മീറ്റര്‍ ദൂരത്തേക്ക് ഡിസ്കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. നേരത്തെ ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേല്‍ വെള്ളിയും നേടിയിരുന്നു.
ഏഷ്യന്‍ റെക്കോഡ്ഡ് മറികടന്നാണ് വെങ്കലനേട്ടം
Related News
ഡബിൾ സെഞ്ച്വറിയുമായി ‘ഇഷാൻ കിഷൻ’, സെഞ്ച്വറിയുമായി ‘കോലി’; ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ
ബംഗ്ലാദേശിനെതിരായ പരമ്പര നഷ്ടമായെങ്കിലും മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഇഷാൻ കിഷന്റെയും വിരാട് കോലിയുടെയും മിന്നും ഫോമിൽ ഇന്ത്യ 39 ഓവറിൽ 330/3 എന്ന നിലയിലാണ്.131 പന്തിൽ നിന്നും 210 റൺസ് നേടിയ ഇഷാൻ കിഷൻ പുറത്തതായി. വിരാട് കോലി പുറത്തകാതെ 85 പന്തിൽ 103 റൺസുമായി ക്രീസിലുണ്ട്. ഇഷാൻ, ശ്രെയസ്, ശിഖർ ധവാൻ എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിന് വേണ്ടി ടസ്കിൻ അഹമ്മദ്, മെഹ്ദി ഹസ്സൻ, ഇബാത്ത് ഹുസൈൻ എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്നാം […]
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് പുറത്ത്; ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി മുഹമ്മദ് ഷമി
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് 150ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. ഇശാന്ത് ശര്‍മ, ആര് അശ്വിന്, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സെഷനില്‍ തന്നെ ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന് (13) […]
നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്: രണ്ട് മാറ്റങ്ങളുമായി ന്യൂസിലാന്‍ഡ്
ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിലെ അതെ ടീമിനെത്തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ടിം സൗത്തിയും ഹെന്റിയും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ലൂക്കി ഫെര്ഗൂസണ് ഇഷ് സോധി എന്നിവര്‍ പുറത്തായി. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സെമി ബെര്‍ത്ത് ഉറപ്പിക്കാം. തോറ്റാല്‍ പാകിസ്താന്-ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ ഇന്ത്യയും ആസ്ട്രേലിയയും മാത്രമാണ് സെമി ടിക്കറ്റ് നേടിയത്.